menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

തിടുക്കത്തിലൊരു തെരഞ്ഞെടുപ്പ്

28 0
18.03.2026

ഞായറാഴ്ച അപ്രതീക്ഷിതമായി അഞ്ച് നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വാർത്തസമ്മേളനത്തിൽ കേരളത്തിന്റെ തീയതിയിൽ മാത്രം എന്തിനിത്ര തിടുക്കം എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോടുതന്നെ നേരിട്ട് ചോദിച്ചതായിരുന്നു. മാർച്ച് 26ന് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയും കഴിഞ്ഞ് ചിത്രം തെളിഞ്ഞാൽ പ്രചാരണത്തിന് രണ്ടാഴ്ച മാത്രമാണ് ബാക്കിയുണ്ടാവുകയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ചോദ്യം ഉന്നയിച്ചത്.

ചോദ്യങ്ങൾ പരിമിതപ്പെടുത്തിയ വാർത്തസമ്മേളനം കഴിഞ്ഞ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽക്കണ്ട് ചോദിച്ചിട്ടും മറുപടിയുണ്ടായിരുന്നില്ല. തുടർന്ന് കമീഷൻ ഉദ്യോഗസ്ഥരെക്കണ്ട് ഇതേ ചോദ്യം ആവർത്തിച്ചപ്പോൾ, സാക്ഷരതയിൽ മുന്നിട്ടുനിൽക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് പ്രചാരണത്തിന് കൂടുതൽ ദിവസങ്ങളെന്തിനാണെന്നൊരു മറുചോദ്യം ചോദിച്ച് ഒഴിയുകയാണ് ചെയ്തത്.

പരിമിതപ്പെടുന്ന പ്രചാരണ ദിനങ്ങൾ

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ്........

© Madhyamam